1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2022

സ്വന്തം ലേഖകൻ: ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരസ്യമായി വിമർശിക്കുന്ന വീഡിയോ പുറത്തുവന്നു.

ഉച്ചകോടിയുടെ ഭാഗമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ട്രൂഡോ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തതാണു ഷിയെ പ്രകോപിപ്പിച്ചതെന്നു വീഡിയോയിലെ സംഭാഷണത്തിൽനിന്നു വ്യക്തമാകുന്നു.

നമ്മൾ തമ്മിൽ സംസാരിച്ചതെല്ലാം പത്രങ്ങൾക്കു ചോർന്നിരിക്കുന്നുവെന്നും അത് അനുചിതവും സത്യസന്ധതയില്ലായ്മയുമാണെന്നു ട്രൂഡോയോടു ഷി പറയുന്നു. സ്വതന്ത്രവും സുതാര്യവുമായ ചർച്ചകളിലാണു കാനഡക്കാർ വിശ്വസിക്കുന്നതെന്നും നമ്മൾ ഒരുമിച്ചു പ്രവർത്തിക്കാൻ തയാറാകുന്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും ട്രൂഡോ മറുപടി നല്കി.

ട്രൂഡോയുടെ മറുപടി മുഴുവൻ കേൾക്കാതെ ഷി ഹസ്തദാനം നല്കി സ്ഥലംവിട്ടു. പരിഭാഷകരുടെ സഹായത്തോടെയായിരുന്നു ഈ സംഭാഷണം. ഇതു സാധാരണ സംഭാഷണം മാത്രമാണെന്നും ട്രൂഡോയെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ഷി ചെയ്തിട്ടില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.