1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അതിര്‍ത്തി ഭേദിച്ച് സിഖ് തീര്‍ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍
ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അതിര്‍ത്തി ഭേദിച്ച് സിഖ് തീര്‍ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അതിര്‍ത്തി ഭേദിച്ച് സിഖ് തീര്‍ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍. പഞ്ചാബിലെ കര്‍താര്‍പുര്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് സിഖ് തീര്‍ഥാടക ഇടനാഴി തീര്‍ക്കാന്‍ തയാറെടുക്കുകയാണ്. സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി, അതിര്‍ത്തികളില്ലാത്ത ഇടനാഴി എന്ന ആശയമാണ് നടപ്പിലാകാന്‍ പോകുന്നത്. പഞ്ചാബ് മന്ത്രി …
കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു
കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പും തുടര്‍ന്ന് ബോംബ്‌സ്‌ഫോടനവും ഉണ്ടായതായി …
പാക്കിസ്ഥാനിലെ വിഖ്യാത കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു
പാക്കിസ്ഥാനിലെ വിഖ്യാത കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനിലെ വിഖ്യാത കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. പാക്കിസ്ഥാനിലെ വിഖ്യാത പുരോഗമന എഴുത്തുകാരിയും കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. ദീര്‍ഘകാലം അസുഖബാധിതയായിരുന്നു. സ്ത്രീപക്ഷ സാഹിത്യത്തിലെ പ്രധാനിയായാണ് ഫഹ്മിദ കണക്കാക്കപ്പെടുന്നത്. ഇതുവരെ പതിനഞ്ചിലേറെ പുത്തകങ്ങള്‍ രചിച്ച ഫഹ്മിദയുടെ ആദ്യ രചന 1967ലാണ്.പാധര്‍ കി സുബാനാണ് ആദ്യ പുസ്തകം. 1980കളുടെ …
ജമാല്‍ ഖഷോഗിയെ ‘നിശ്ശബ്ദനാക്കാന്‍’ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് പുതിയ വെളിപ്പെടുത്തല്‍; മുന്നറിയിപ്പുമായി സൗദി
ജമാല്‍ ഖഷോഗിയെ ‘നിശ്ശബ്ദനാക്കാന്‍’ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് പുതിയ വെളിപ്പെടുത്തല്‍; മുന്നറിയിപ്പുമായി സൗദി
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയെ ‘നിശ്ശബ്ദനാക്കാന്‍’ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് പുതിയ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ നിശ്ശബ്ദനാക്കണമെന്ന് കൊലയാളിസംഘത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. സല്‍!മാന്‍ രാജകുമാരന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗമായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ.) ഡയറക്ടര്‍ ജിന ഹസ്!പെല്‍ തുര്‍ക്കി …
പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന
പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന
സ്വന്തം ലേഖകന്‍: പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന. പശുവിന്റെ കൊമ്പുകള്‍ മുറിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിലെ ഫലം അനുസരിച്ച് സര്‍ക്കാര്‍ നിയമം പാസാക്കും. കൊമ്പുകള്‍ മുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹിയായ ആര്‍മിന്‍ കപോള്‍ എട്ടു വര്‍ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. ആശയവിനിമയത്തിനും ശരീരതാപനില നിയന്ത്രിക്കാനും …
സൗദി ഉപരോധത്തില്‍ പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍
സൗദി ഉപരോധത്തില്‍ പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍
സ്വന്തം ലേഖകന്‍: പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍. യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ സൗദി ഇടപെടാന്‍ തുടങ്ങിയശേഷം പട്ടിണിമൂലം അഞ്ചുവയസിനു താഴെയുള്ള 85,000 കുഞ്ഞുങ്ങള്‍ മരിച്ചതായി അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. ക്കുകയാണ്. സൗദി ഉപരോധത്തെ തുടര്‍ന്നു ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് യെമനില്‍. യെമന്‍ …
പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു
പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു. പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് …
നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്
നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്. നോര്‍വെക്കാരനായ യുവാവിനെതിരേ 300 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്‌ബോള്‍ റഫറിയായ 30 വയസില്‍താഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി. 20 വയസുള്ളപ്പോള്‍ മുതല്‍ 300 കൗരമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നോര്‍വെയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള വലിയ കേസ് …
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി
സ്വന്തം ലേഖകന്‍: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഔദ്യോഗികാവശ്യങ്ങള്‍ക്കു വ്യക്തിപരമായ ഇ മെയില്‍ ഉപയോഗിച്ചത് വിവാദത്തില്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു. ട്രംപിന്റെ ഉപദേശക എന്ന ഔദ്യോഗിക പദവിയാണ് ഇവാന്‍കയ്ക്കുള്ളത്. മുന്‍പ്, …
ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം
ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം. ബ്രെക്‌സിറ്റ് നടപ്പായശേഷം രൂപീകരിക്കുന്ന കുടിയേറ്റ നയത്തില്‍ ക്വോട്ടാ സമ്പ്രദായം ഒഴിവാക്കുമെന്നും യോഗ്യതയ്ക്കും കഴിവിനും പ്രാധാന്യം നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പുതിയ നയം …