സ്വന്തം ലേഖകൻ: ഒമാന്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. വിൻഡ്‌സർ കാസിലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സുല്‍ത്താനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആണ് ഇവര്‍ ഇംഗ്ലണ്ടിലെത്തിയത്. ഒമാനും യു കെയും തമ്മിലുള്ള വിപുലമായ ബന്ധം …
സ്വന്തം ലേഖകൻ: യുകെയിഫ്ൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ശൈത്യകാലം കനക്കുന്നതോടെ വീണ്ടുമൊരു കോവിഡ് തരംഗത്തിന് ബ്രിട്ടൻ ഇരയാകുമെന്ന് നേരത്തെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,610 പേർക്കാണ്. കേസുകൾ കൂടിയതോടെ ചികിൽസതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 7673 പേരാണ് വിവിധ എൻഎച്ച്എസ് …
സ്വന്തം ലേഖകൻ: യുഎഇയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശപ്രകാരം ആഘോഷങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കണമെങ്കില്‍ താമസക്കാര്‍ക്ക് അവരുടെ അല്‍ഹൊസന്‍ ആപ്പുകളില്‍ ഗ്രീന്‍ പാസ് തെളിഞ്ഞിരിക്കണം. കൂടാതെ, പരിപാടികള്‍ നടക്കുന്നതിന്റെ 96 മണിക്കൂറിനുള്ളില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അബുദാബിയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍. യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിപ്പിക്കുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് അറിയാന്‍ പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു. അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇഡിഇ സ്‌കാനര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. കോവിഡ് രോഗബാധിതരെന്ന് സംശയിക്കുന്നവര്‍ക്ക് …
സ്വന്തം ലേഖകൻ: നാല് രാജ്യങ്ങളില്‍ നിന്ന് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ. കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ നാല് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് നിയന്ത്രണം പുതുക്കിയത്. ദേശീയ അടിയന്തര, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും (എന്‍സിഇഎംഎ) ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദര്‍ശിച്ചവര്‍ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് പ്രവേശിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം സൗദി റിയാൽ ആണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ …
സ്വന്തം ലേഖകൻ: ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി നാല്‍പത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദില്‍ പരിസമാപ്തി. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഭീഷണികളെയും നേരിടാന്‍ ഒട്ടക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മേഖലയുടെ ജനങ്ങളുടെ താല്‍പര്യങ്ങളും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ ആയിരിക്കണം അംഗരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. ആ രീതിയില്‍ പ്രാദേശികവും …
സ്വന്തം ലേഖകൻ: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളില്ല. 3,04,761 ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. രണ്ടുപേർക്കുകൂടി അസുഖം ഭേദമായി. ഇതുവരെ 3,00,114 ആളുകൾക്കാണ് രോഗം മാറിയിരിക്കുന്നത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. ഇതിൽ …
സ്വന്തം ലേഖകൻ: കോവിഡ് മൂലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താൻ ഖത്തര്‍. അടുത്ത വര്‍ഷം ജനുവരി 18നാണ് സപ്ലിമെന്ററി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ആദ്യ സെമസ്റ്റര്‍ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ സ്കൂളിലെയും പ്രൈവറ്റ് സ്കൂളുകളിലെയും കുട്ടികള്‍ക്കും …
സ്വന്തം ലേഖകൻ: മിക്രോണ്‍ ഇന്‍ഫെക്ഷനുകള്‍ക്കൊപ്പം ഡെല്‍റ്റ വകഭേദവും ആഞ്ഞടിച്ചതോടെ ക്രിസ്മസ് ആഘോഷം അനിശ്ചിതത്വത്തില്‍. ഒമിക്രോണ്‍ കേസുകളുടെ തരംഗം എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുന്നത് തടയാന്‍ പ്ലാന്‍ ബി പരാജയപ്പെട്ടാല്‍ ജനുവരിയിലേക്ക് പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ എംപിമാര്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ തരംഗമാണ് രാജ്യത്ത് ആഞ്ഞടിക്കാന്‍ ഇരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ ആശുപത്രികളില്‍ …