സ്വന്തം ലേഖകൻ: ബോറീസ് ജോണ്സന് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവര്‍ത്തകനായിട്ടാണ്. അന്നും യൂറോപ്യന്‍ വിരുദ്ധനായിരുന്നു. ഡെയ്ലി ടെലഗ്രാഫിന്റെ ബ്രസല്‍സ് (യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം) കറസ്പോണ്ടന്റ് ആയിരിക്കേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ഇതു നിഴലിച്ചുകാണാം. ബ്രിട്ടീഷ് ജനതയെ യൂറോപ്യന്‍ യൂണിയന് ചൂഷണം ചെയ്യുന്നുവെന്നാണ് ജോണ്സന് ആരോപിക്കുന്നത്. ജോണ്സന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുക്കിയതും ഈ നിലപാടു തന്നെ. സമ്പന്നരായ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ബ്രിട്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഡിസംബർ 12 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനുവരി അവസാനം ബ്രെക്സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. എന്നാല്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന് യൂറോപ്യന്‍ …
സ്വന്തം ലേഖകൻ: തന്റെ പാർട്ടിയെ വിജയിപ്പിക്കുന്ന പക്ഷം ക്രിസ്മസിനു മുന്‍പ് പാർലമെന്റിൽ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുമെന്നും ജനുവരിയിൽത്തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടനെ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഞായറാഴ്ച അവതരിപ്പിച്ച കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. ആദായനികുതി, വാറ്റ്, ദേശീയ ഇൻഷ്വറൻസിലേക്കുള്ള സംഭാവന എന്നിവ അഞ്ചുവർഷത്തേക്ക് വർധിപ്പിക്കില്ല. അന്‍പതിനായിരം …
സ്വന്തം ലേഖകൻ: വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ടെന്ന് ഒരിക്കലെങ്കിലും അന്വേഷണം നടത്തി നോക്കിയിട്ടുള്ളവർ അടിവരയിട്ട് പറയും. ഒന്നാമത്തെ വഴി, ചെന്നെത്തുന്ന പറുദീസയോളം തന്നെ സുരക്ഷിതമാണെങ്കിൽ, രണ്ടാമത്തെ വഴിയിലൂടെ പോയാൽ മരണം സുനിശ്ചിതമാണ്. മനുഷ്യക്കടത്തുകാരുടെ കയ്യിൽ എല്ലാ സാമ്പത്തികനിലവാരത്തിലുള്ളവർക്കുള്ള പാക്കേജുകളുണ്ട്. കാര്യങ്ങളുടെ കിടപ്പുവശം അവർ ആദ്യമേ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. വിഐപി റൂട്ടിന് കാശ് …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബ്രിട്ടൻ. ഇതുസംബന്ധിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിൽ വാർത്ത വന്നതിനെത്തുടർന്നാണ് ഇത്തരമൊരു പ്രതികരണം. തൊഴിലാളികളുടെ അവകാശങ്ങളുൾപ്പെടെ ഒട്ടേറെ നിയമങ്ങൾ ബ്രിട്ടൻ ദുർബലപ്പെടുത്തുമെന്നു യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടുന്നുവെന്നായിരുന്നു വാർത്ത. അതിനിടെ ബ്രെക്സിറ്റ് കാലാവധി നീട്ടാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീയതി നീട്ടിനൽകാൻ യൂറോപ്യൻ യൂണിയൻ യോഗത്തിൽ തത്ത്വത്തിൽ ധാരണ. പുതിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. ഡിസംബർ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദേശത്തിൽ തിങ്കളാഴ്ച പാർലമെന്റിൽ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്സിറ്റ് തീയതി പ്രഖ്യാപിച്ചാൽ മതിയെന്ന ഫ്രാൻസിന്റെ നിലപാടിനെത്തുടർന്നാണ് യൂണിയൻ തീരുമാനം വൈകിപ്പിച്ചത്. ജനുവരി 31-വരെ ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ …
സ്വന്തം ലേഖകൻ: പാർലമെന്റിന്റെ തീരുമാനപ്രകാരം ബ്രെക്സിറ്റിനു കൂടുതൽ സമയം തേടി ബിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ച കത്ത് നിരാശയുടെയും പ്രതിഷേധത്തിന്റെയും സൂചനയായി. പ്രത്യാഘാതം എന്തുതന്നെയായാലും ഈ മാസം 31 നു തന്നെ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്നു ശപഥമെടുത്തിരുന്ന പ്രധാനമന്ത്രി, ഒപ്പുവയ്ക്കാത്ത കത്താണ് അയച്ചത്. മുൻപു തീരുമാനിച്ചതനുസരിച്ച് 19 നു കരാറിൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ് പാസാക്കി. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിനാണ് പാസാക്കിയത്. ഇന്നലെ രാത്രി 11-നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്ന് ബ്രിട്ടൻ പിരിയുമോ (ബ്രെക്സിറ്റ്) എന്ന് ഇന്നറിയാം. യൂറോപ്യൻ യൂണിയന് സമർപ്പിച്ച അന്തിമ ബ്രെക്സിറ്റ് കരാറിൽ ഇന്നത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ ബ്രിട്ടിഷ് പാർലമെന്റ് വോട്ടെടുപ്പു നടത്തും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ താൽപര്യപ്പെടുന്നതുപോലെ ഈ മാസം 31 എന്ന അവസാന തീയതിക്കു മുൻപ് ബ്രെക്സിറ്റ് …