1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ സംഗീത പരിശീലനത്തിനായി രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു. ആദ്യമായാണ് സൌദിയിൽ സംഗീത പരിശീലനത്തിന് ലൈസൻസ് നൽകുന്നത്. അന്താരാഷ്ട്ര സംഗീത പരിശീലന കേന്ദ്രവും സംഗീത പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുമാണ് ലൈസൻസുകൾ കരസ്ഥമാക്കിയത്.

സംഗീത മേഖലയിൽ പരിശീലനം നൽകുകയും ആളുകളുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക സ്ഥാപനങ്ങളാണിത്. സംസ്കാരം, കല എന്നീ മേഖലകളിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ പരീക്ഷണം എന്ന നിലയിലാണ് രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.

സൌദി പ്രതിഭകളെ ശാക്തീകരിക്കാനും സാംസ്കാരികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനും സാേങ്കതിക, തൊഴിൽ പരിശീലന സ്ഥാപനവുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിച്ചു വരുന്നുണ്ട്. സാംസ്കാരികവും കലാപരവുമായ പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പരിശീലകർക്ക് ലൈസൻസ് നൽകും.ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. ഇതിനുള്ള പോർട്ടൽ മൂന്ന് മാസത്തിനുശേഷം തയാറാകും. ഇതോടെ നാടകം, സംഗീതം, സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം, മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെ കലാപരവും സാംസ്കാരികവുമായ മേഖലകളിൽ ലൈസൻസുകൾ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി നൽകാൻ കഴിയും. നാടക മേഖലയിൽ താൽപര്യമുള്ളവർക്ക് പരിശീലനത്തിന് ലൈസൻസ് നേടാനും സാധിക്കും.

ഇതിനുപുറമെ മറ്റ് സേവനങ്ങളും ആവശ്യങ്ങളും പൂർത്തിയാക്കാനും സാധിക്കും.സാംസ്കാരിക, കലാരംഗത്ത് ആളുകൾക്ക് മികച്ച പരിശീലനം നൽകി സാേങ്കതിക, തൊഴിൽ പരിശീലന സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഇൗ ചുവടുവെപ്പിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അത് വിഷൻ 2030െൻറ ഭാഗമാണെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.